Tuesday, June 10, 2014

് ് പോവാമെന്ന് പറഞ്ഞ്,അയാളവളെ ക്ഷണിച്ചൂ,മാർഗരേഖകൾ തയ്യാറാക്കി,.പുഞ്ചിരിപ്പൂനൽകി സ്വാഗതമോതി. ചിന്താഭാണ്ഢവുമേന്തി,അവളും.യാത്രക്കിടയിലേറ്റ പോറലുകൾമായ്ക്കാൻ അവളെപ്പോഴുംപുഞ്ചിരിച്ചുകൊണ്ടിരിന്നുസൗഭാഗ്യവതിയെന്നുകരുതിഅസൂയാലുക്കൾ പെരുകി,യാത്രാമധ്യത്തിലെപ്പോഴോ അയാൾ കുന്നിൻ മുകളിലേക്കോടികയറി സഹയാത്രികരെ ബോധിപ്പിക്കാൻ നീട്ടിയ കൈകളോടെ നിന്നു,താഴ്വരയിൽ, നിസ്സഹായതയോടെ അവളും!